പേവി ഷ ബാധയേറ്റവരെ രക്ഷി ക്കാനാകുന്നില്ല: ഈ വ‍ർഷം രോഗം ബാധിച്ചവരെല്ലാം മരിച്ചു; വാക്സി നെടുത്തിട്ടും പേവി ഷബാധയേറ്റ്ഇന്നലെ മരിച്ചത് ഒരാൾ; അപൂർവം ഈ ദുരന്തം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരംഈവർഷം പേവി ഷബാധയേറ്റവരിൽ
ഒരാളെപ്പോലും രക്ഷി ക്കാനാകാതെ സംസ്ഥാനത്തെആരോഗ്യ രംഗം.
ഇക്കഴിഞ്ഞ 6 മാസത്തിനിടെ പേവി ഷബാധയേറ്റ 13 ൽ 13 പേരും മരിച്ചു. ഈ
മാസം മാത്രം പേവി ഷബാധസ്ഥിരീകരിച്ച മൂന്നിൽ മൂന്ന്പേരും മരിച്ചു. 100
ശതമാനം മരണ നിരക്കിലേക്ക്എത്തിയതിൽ ഗൗരവമുള്ള അന്വേഷണം
വേണമെന്നാണ്വി ദഗ്ദർഗ്ദ ആവശ്യപ്പെടുന്നത്.

മെയ്, ജൂൺ മാസങ്ങളിലാണ്പേവി ഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ
വർഷം ഏപ്രി ൽ 10 വരെ ഉള്ള സമയത്ത്വെറും മൂന്നു പേർക്കാണ്
പേവി ഷബാധസ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ 13 പേരായി. 13
പേരും മരിച്ചു. പേവി ഷബാധയേറ്റാൽ മരിക്കുമെന്ന നിലയിൽ സംസ്ഥാനത്തെ
എത്തിച്ചതിൽ വി വി ധ ഘടകങ്ങളുണ്ടാകാമെന്ന്വി ദഗ്ർ പറയുന്നു.

മുഴുവൻ വാക്സി നേഷനും എടുത്തശേഷമുള്ള മരണങ്ങൾ റിപ്പോർട്ട്
ചെ യ്യപ്പെട്ടതോടെ, വാക്സി ൻ ഗുണമേന്മ പരിശോധിക്കണമെന്നാണ്വി ദഗ്ർ
പറയുന്നത്. വാക്സി ൻ സൂക്ഷി ക്കുന്നത്, കൈകാര്യം ചെ യ്യുന്നത്, കുത്തിവെയ്പ്പ്
എന്നിവയിലും പരിശോധന വേണം. വാക്സി നെടുത്താലും പ്രതിരോധം
രൂപപ്പെടാൻ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ
സുരക്ഷി തമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലി ൻ പോലുള്ളവ നൽകി യിട്ടു ണ്ടോ
എന്നതും അന്വേഷി ക്കണം. പ്രതിരോധം രൂപപ്പെടുന്നത്വരെ വൈറസിനെ
നിഷ്ക്രി യമാക്കാൻഐഡിആർവി , മോണോക്ലോണൽ ആന്റിബോഡിഉൾപ്പടെ നൽകാറുണ്ട്.

കടിയേറ്റ ഭാഗത്ത്തന്നെ കുത്തിവെപ്പ്നൽകി , വൈറസിനെ
നിഷ്ക്രി യമാക്കുന്ന കുത്തിവെയ്പ്പി ന്നല്ല വൈദഗ്ദ്യം വേണം. ഇത്
സങ്കീ ർണമാണ്. ഇതിലെ വീ ഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം,
കഴുത്ത്പോലെ അപകട സാധ്യത കൂടിയസ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ്
മറ്റൊരു പ്രശ്നം . ഇത്വേഗത്തിൽ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ
ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത്തന്നെ ഇഞ്ചക്ഷൻ
നൽകുന്നത്ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.

വീ ട്ടിലെ വളർത്തു നായ്ക്കളാകുമ്പോൾ നിസാര പോറലുകൾ
അവഗണിക്കുന്നതും, വാക്സി നെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും
അപകട കാരണമാകാമെന്നും വി ദഗ്ദർഗ്ദ പറയുന്നു. പാലക്കാട്ടെ മരണത്തിൽ
ഇതിലേതാണ്കാരണമായതെന്ന്കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവൻ
വാക്സി നെടുത്തിട്ടും ആളുകൾ മരിക്കുന്നതും, പേവി ഷബാധയൽക്കുന്ന
എല്ലാവരും മരിക്കുന്നതും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക്അപായ
സൂചനയാണ്. ഇതാണ്സർക്കാർ അന്വേഷി ക്കണമെന്ന്വി ദഗ്ദർഗ്ദ പറയുന്നത്.

ഇന്നലെയാണ്അയൽവീ ട്ടിലെ നായയുടെ കടിയേറ്റ പത്തൊമ്പതുകാരി
പേവി ഷബാധയേറ്റ്മരിച്ചത്. പാലക്കാട്മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര
വീ ട്ടിൽ സുഗുണന്റെയും സിന്ധുവി ന്റെയും മകൾ ശ്രീലക്ഷ്മി യാണ്തൃശ്ശൂർ
മെഡിക്കൽ കോളേജ്ആശുപത്രിയിൽ മരിച്ചത്. കടിയേറ്റതിനെത്തുടർന്ന്
ശ്രീലക്ഷ്മി മുഴുവൻ പ്രതിരോധ വാക്സി നും സിറവും എടുത്തിരുന്നു. എന്നാൽ,
വ്യാ ഴാഴ്ച പുലർച്ചെ പേവി ഷലക്ഷണത്തോടെ മരിക്കുകയായിരുന

ബുധനാഴ്ച രാവി ലെ പതിനൊന്നോടെയാണ്പെൺകുട്ടിയെ തൃശ്ശൂർ
മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പി ച്ചത്. ചെ റിയ
ലക്ഷണങ്ങളാണ്ഉണ്ടായിരുന്നത്. പി ന്നീട്പൂർണമായും ലക്ഷണം കാണിച്ചു.

മേയ്മുപ്പതിനാണ്ശ്രീലക്ഷ്മി യെ വളർത്തുനായ ഇടതുകൈവി രലുകളിൽ
കടിച്ചത്. ഉടനെ പാലക്കാട്ജില്ലാആശുപത്രിയിലെത്തി വാക്സി ൻ എടുത്തു.
മുറിവുണ്ടായിരുന്നതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ്
ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പി ന്നീട്മൂന്ന്ഡോസ്
വാക്സി ൻകൂടി എടുത്തു. ഇതിൽ രണ്ടെണ്ണം പാലക്കാട്ജില്ലാ
ആശുപത്രിയിൽനിന്നും ഒന്ന്സ്വകാര്യ ആശുപത്രിയിൽനിന്നുമാണ്എടുത്തത്.

ജൂൺ ഇരുപത്തേഴിനകം എല്ലാ വാക്സി നുകളും സ്വീ കരിച്ചെങ്കി ലും
പി റ്റേന്നുമുതൽ പനി തുടങ്ങി. അസ്വസ്ഥതകൾ വർധിച്ചതോടെയാണ്
ചി കി ത്സയ്ക്കെത്തിയത്. ശ്രീലക്ഷ്മി യെ കടിച്ച നായ അതേ ദിവസം ഉടമസ്ഥൻ
വൃ ദ്ധനെയും കടിച്ചി രുന്നു. ചി കി ത്സതേടിയ അദ്ദേഹത്തിന്
രോഗലക്ഷണങ്ങളില്ല. ആരോഗ്യവകുപ്പ്ശ്രീലക്ഷ്മി യുടെ വീ ട്ടിലെത്തി
പ്രതിരോധനടപടി സ്വീ കരിച്ചു. രോഗിയുമായും കടിച്ച നായയുമായും
ഇടപഴകി യവർക്ക്പ്രതിരോധകുത്തിവെപ്പ്നൽകും. ചി കി ത്സയ്ക്കിടെ ചെ റിയ
മുറിവേറ്റ മെഡിക്കൽ കോളേജ്ആശുപത്രിയിലെ ഡോക്ടർക്ട ക്ക്കുത്തിവെപ്പെടുത്തിട്ടു ണ്ട്.

കോയമ്പത്തൂർ നെഹ്റു കോളേജിൽ ബി .സി.എ. വി ദ്യാർഥിനിയാണ്ശ്രീലക്ഷ്മി .
സഹോദരങ്ങൾ: സിദ്ധാർത്ഥ്, സനത്ത് (ഇരുവരും ബെംഗളൂരു). സംസ്കാരം
നടത്തി.

പെൺകുട്ടി മരിച്ചത്പേവി ഷബാധ മൂലമാണെന്ന്സ്ഥിരീകരിക്കാൻ
ശരീരത്തിൽനിന്നെടുത്തസാമ്പി ളുകൾ തിരുവനന്തപുരത്തെലാബി ലേക്ക്
അയച്ചു. അപൂർവസംഭവമായതിനാൽ സംശയദൂരീകരണത്തിനായാണ്
പരിശോധന നടത്തുന്നത്.

അപൂർവം ഈ ദുരന്തം
വാക്സി നെടുത്തിട്ടും മരിക്കുന്നത്അപൂർവമായി സംഭവി ക്കാവുന്നതാണെന്ന്
ഡോക്ടർക്ട മാർ പറയുന്നു. എല്ലാ മരുന്നുകളും എല്ലാവരിലും ഫലി ക്കണമെന്നില്ല.
അതുകൊണ്ട്പ്രതിരോധ വാക്സി ൻ ശ്രീലക്ഷ്മി യുടെ ശരീരത്തിൽ
ഫലി ച്ചി രിക്കില്ലെന്ന നിഗമനത്തിലാണ്മെഡിക്കൽ കോളേജിലെ
ഫാർമക്കോളജി, ജനറൽ മെഡിസിൻ വി ഭാഗങ്ങളിലെ ഡോക്ടർക്ട മാർ.

മരുന്നിന്റെ ഗുണനിലവാരക്കുറവുകൊണ്ടും സംഭവി ക്കാമെങ്കി ലും ശ്രീലക്ഷ്മി
കുത്തിവെപ്പെടുത്തദിവസം മറ്റുപലർക്കും മരുന്ന്നൽകി യതിനാൽ ആ
സാധ്യത ഡോക്ടർക്ട മാർ തള്ളുകയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പി ന്
മെഡിക്കൽ കോളേജ്പ്രാഥമിക റിപ്പോർട്ട്സമർപ്പി ച്ചുകഴിഞ്ഞു. വി ഷയത്തിൽ
ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തണമെന്ന്
ആരോഗ്യവകുപ്പി നോട്ആവശ്യപ്പെടും. വെള്ളിയാഴ്ച ഉന്നതതലയോഗവും
മെഡിക്കൽ കോളേജിൽ ചേരുമെന്ന്പ്രി ൻസിപ്പൽ പ്രതാപ്സോമനാഥ്
അറിയിച്ചു. മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൽ,
ന്യൂറോളജി വി ഭാഗങ്ങളിലെ വി ദഗ്ധർഗ്ധ യോഗത്തിൽ പങ്കെടുക്കും.

സംഭവത്തിൽ അന്വേഷി ച്ച്റിപ്പോർട്ട്നൽകാൻ മന്ത്രി വീ ണാ ജോർജ്
ആരോഗ്യവകുപ്പ്ഡയറക്ടർക്ട ക്ക്നിർദേശം നൽകി . പാലക്കാട്ജില്ലാ
സർവയലൻസ്ഓഫീസറുടെ നേതൃത്വത്തിൽ ദ്രുതകർമസേന
രൂപവത്കരിച്ചാണ്അന്വേഷി ക്കുക.

Leave a Reply

Your email address will not be published. Required fields are marked *