കാക്കാനിറങ്ങുന്നതും കാമുകിക്കൊപ്പം; റിയാദിനൊപ്പം ഫേസ്ബുക്കിൽ പരിചയപ്പെട്ട നാലാമത്തെ യുവതി

Spread the love

തൃശൂർ ∙ വി നോദയാത്ര പോകുമ്പോൾ ഗേൾഫ്രണ്ടിനെ
ഒപ്പം കൊണ്ടുപോകുന്നവരിൽ നിന്നു വ്യ ത്യസ്തനാ സ്ത ണു
കൊരട്ടി സ്വദേശി റിയാദ്. ഉല്ലാസയാത്രയ്ക്കായല്ല റിയാദ്
കാമുകി യെ ഒപ്പംകൂട്ടിയത്, കവർച്ച നടത്താൻ
വേണ്ടിയാണ്! മുനമ്പത്തെപെട്രോൾ പമ്പി ൽ നിന്നു
പണം കവർന്ന സംഭവത്തിൽ റിയാദ്ഉൾപ്പെടെയുള്ള
മൂന്നംഗ കവർച്ചാ സംഘത്തെനിഴൽപൊലീ സ്
പി ടികൂടിയപ്പോഴാണ്, തന്റെയൊപ്പം കാമുകി കൂടി
ഉണ്ടായിരുന്നുവെന്നു റിയാദ്വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ സംഭവം
ശരിയാണെന്നു വ്യ ക്തമായതോടെ എറണാകുളം
സ്വദേശി ജ്യോത്സന മാത്യുവി നെ മുനമ്പം പൊലീ സ്
അറസ്റ്റ്ചെ യ്തു .
തൃശൂർ, എറണാകുളം ജില്ലകളിലായി 12 പെട്രോൾ
പമ്പുകളിൽ നിന്നു പണം കവർന്ന കേസിൽ പ്രതികളായ
കൊരട്ടി മാമ്പ്ര ചെ മ്പട്ടിൽ റിയാദ് (20), മലപ്പുറം താനൂർ
അട്ടത്തോട്താണിക്കടവൻ റഫീക്ക് (ശിഹാബ് – 32),
അരീക്കോട്തെരാട്ടു മ്മൽ നെല്ലി പ്പാവുങ്കൽ നൗഫാൻ (27)എന്നിവരെ തൃശൂർ മുളങ്കുന്നത്തുകാവി ലെ ഹോട്ടലി ൽനിന്നാണു പൊലീ സ്പി ടികൂടിയത്. ഹോട്ടലി ലെ 108ാം
നമ്പർ മുറിയിൽ റ‍ിയാദ്ഉണ്ടെന്ന വി വരത്തിനു
പി ന്നാലെഅന്വേഷി ച്ചെത്തിയ പൊലീ സ്സംഘം
കണ്ടത്കഞ്ചാവുവലി ച്ചു കൊണ്ടിരുന്ന പ്രതിയെയാണ്. കഞ്ചാവുവലി ക്കു സാക്ഷി യായി കാമുകി യും
ഒപ്പമുണ്ടായിരുന്നു. കവർച്ചയ്ക്കു പോയപ്പോൾ
കാമുകി യെ ഒപ്പം കൂട്ടിയതെന്തിനെന്ന ചോദ്യത്തിനു
വ്യ ക്തമായ ഉത്തരം റിയാദ്വെളിപ്പെടുത്തിയില്ല.
ഫെയ്സ്ബുയ്സ് ക്കിൽ പരിചയപ്പെട്ട നാലാമത്തെ
യുവതിയാണു തനിക്കൊപ്പമുള്ളതെന്നു റിയാദ്
വെളിപ്പെടുത്തി. മോഷ്ടാവാണെന്ന വി വരം 4 പേരോടും
റിയാദ്പറഞ്ഞിരുന്നത്രേ. 4 ബൈക്കുകൾ, 3 കാറുകൾ
എന്നിവയും ഇക്കാലത്തിനിടെ റിയാദ്മോഷ്ടിച്ചി ട്ടു ണ്ട്.
ചി ല കേസുകളിൽ ശിക്ഷി ക്കപ്പെട്ടു ജയിലി ൽ കഴിഞ്ഞ
ശേഷം ഏതാനും മാസം മുൻപാണു പുറത്തിറങ്ങിയത്.പട്ടാമ്പി റോഡിലുള്ളസി.കെ.താവുആൻഡ്
കമ്പനിയുടെ പമ്പി ൽ നിന്ന് 3.5 ലക്ഷവും കാണിപ്പയ്യൂർ
മാള ഫ്യൂവൽസിൽ നിന്ന് 12,000 രൂപയും മോഷ്ടിച്ച
കേസിലാണു നിഴൽ പൊലീ സ്റിയാദിനെഅറസ്റ്റ്
ചെ യ്തത്. കാര്യമായി പണം തടയുന്ന ഓരോ
മോഷണത്തിനു ശേഷവുംആഡംബര ജീ വി തമാണു
തന്റെ പതിവെന്നു പ്രതി പൊലീ സിനോടു പറഞ്ഞു.
റ‍ിസോർട്ടു കളിൽ മുറിയെടുത്തു പണം തീരുംവരെ
താമസിക്കും. അതിനു ശേഷംഅടുത്തമോഷണത്തിനു
പദ്ധതിയിടുമെന്നും പൊലീ സിനോട്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *