ഒടുവി ൽ കേരളം 1500 കോടി കടമെടുത്തു; പലി ശ 7.85%

Spread the love

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരുമായുള്ളനീണ്ട
തർക്കത്തിനൊടുവി ൽ ഇൗ സാമ്പത്തിക വർഷം
ആദ്യമായി ഇന്നലെ സംസ്ഥാന സർക്കാർ കടമെടുത്തു.
1500 കോടി രൂപ. റിസർവ്ബാങ്കി ന്റെ ഇ–കുബേർ
പോർട്ടൽ വഴി നടന്ന ലേലത്തിൽ 7.85%
പലി ശയ്ക്കായിരുന്നു കടമെടുക്കൽ. 12 വർഷം
കൊണ്ടാണ്ഇൗ തുക തിരിച്ചടയ്ക്കേണ്ടത്. മുൻപ്
ശരാശരി 6.5 ശതമാനത്തിനു ലഭിച്ചി രുന്ന വി കസന വായ്പ,
റിസർവ്ബാങ്ക്പലി ശ നിരക്ക്ഉയർത്തിയതിനെ
തുടർന്നാണ് 7.5% കടന്നത്. ലേലത്തിൽ പങ്കെടുത്ത 11
സംസ്ഥാനങ്ങൾക്കും 7.5 ശതമാനത്തിനു മേൽ
പലി ശയ്ക്കാണ്വായ്പ ലഭിച്ചത്.
സംസ്ഥാന സർക്കാരിന്റെ ജാമ്യത്തിൽ കി ഫ്ബി യും
പൊതുമേഖലാസ്ഥാപനങ്ങളും എടുത്തവായ്പ സംസ്ഥാന
സർക്കാരിന്റെ കടമെടുക്കൽ പരിധിയിൽ നിന്നു
വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്ര നിലപാടാണ്ഇൗ
സാമ്പത്തിക വർഷംആരംഭിച്ച് 2 മാസത്തോളം
കടമെടുക്കൽവൈകി പ്പി ച്ചത്. കേരളത്തിന്റെ
അഭ്യർഥന കണക്കിലെടുത്തു തൽക്കാലം 5,000 കോടി
രൂപ കടമെടുക്കാൻ കേന്ദ്രം രണ്ടാഴ്ച മുൻപ്അനുമതി
നൽകി യിരുന്നു. ഇതേത്തുടർന്നായിരുന്നു ഇന്നലത്തെ
കടമെടുപ്പ്. ജിഎസ്ടി നഷ്ടപരിഹാരത്തുക കൂടി കേന്ദ്രം
അനുവദിച്ചതിനാൽ ഇൗ മാസം ശമ്പളവും പെൻഷനും
ക്ഷേമ പെൻഷനും തടസ്സം കൂടാതെ വി തരണം ചെ യ്യാൻ
സർക്കാരിനു കഴിയും.
ജിഎസ്ടി നഷ്ടപരിഹാരംആശ്വാസമാകും
ന്യൂഡൽഹി ∙ ജിഎസ്ടി നഷ്ടപരിഹാര കുടിശിക
ഇനത്തിൽ 5,693 കോടി രൂപ ഒറ്റയടിക്കു ലഭിച്ചത്
കേരളത്തിന്ആശ്വാസമാകും. 2017ലാണ്ജിഎസ്ടി
നിലവി ൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട്സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം
5 വർഷത്തേക്ക്കേന്ദ്രം നൽകുമെന്ന്
ഉറപ്പുനൽകി യിരുന്നു. ഉൽപ്പന്നങ്ങളുട മേൽ ചുമത്തുന്ന
സെസ്വഴിയാണ്സംസ്ഥാനങ്ങൾക്ക്നഷ്ട  പരിഹാരം

നൽകുന്നത്. ജിഎസ്ടി നഷ്ടപരിഹാരം ജൂണിനു ശേഷവും
നീട്ടണമെന്നാണ്കേരളമുൾപ്പെടെ മിക്ക
സംസ്ഥാനങ്ങളുടെയുംആവശ്യം. നഷ്ടപരിഹാര
ഫണ്ടിലെ തുക കഴിഞ്ഞുള്ളതുക സെസ്പി രിവ്
പൂർത്തിയാകാനിരിക്കെസ്വന്തം നിലയ്ക്കാണ്കേന്ദ്രം
നൽകുന്നത്.
ഉയർന്നതുക കുടിശികയായി ലഭിച്ച
സംസ്ഥാനങ്ങൾ:
മഹാരാഷ്ട്ര (14,145 കോടി),
തമിഴ്നാ ട് (9,602 കോടി),
യുപി (8,874 കോടി),
കർണാടക (8,633 കോടി),
ഡൽഹി (8,012 കോടി)

Leave a Reply

Your email address will not be published. Required fields are marked *