തട്ടിച്ചത് 400 കോടിയിലേറെ, ഒടുവി ൽക്ഷയരോഗം ബാധിച്ച്ജയിലി ൽ മരണം

Spread the love

ന്യൂഡൽഹി ∙ നിക്ഷേപകരെ വഞ്ചി ച്ച് 400 കോടി രൂപ
തട്ടിയ കേസിലെ പ്രധാന പ്രതിക്ഷയരോഗം ബാധിച്ച്
മരിച്ചു. 2010–ല കുപ്രസിദ്ധമായ സിറ്റി ബാങ്ക്തട്ടിപ്പു
കേസിലെ പ്രതിയായ ശിവരാജ്പുരിയാണ്ഇന്നലെ
ഡൽഹിയിലെആശുപത്രിയിൽ മരിച്ചത്. ഡൽഹി
അതിർത്തിയിലുള്ളഗുരുഗ്രാമിലെ ഭോണ്ട്സി
ജയിലി ലായിരുന്ന പുരിയെഅസുഖം കൂടിയതിനെ
തുടർന്ന്ആശുപത്രിയിൽ പ്രവേശിപ്പി ക്കുകയായിരുന്നു.
ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്തവണ പുരി ജയിലി ലായത്.ഈജയിലി ൽക്ഷയരോഗം മൂലം 18 ദിവസത്തിനുള്ളിൽ മരിക്കുന്ന മൂന്നാമത്തെആളാണ് പുരി. ഗുരുഗ്രാമിലെ സിറ്റി ബാങ്ക്ബ്രാഞ്ചി ൽ റിലേഷൻഷി പ്പ് മാനേജരായിരിക്കുമ്പോഴായിരുന്നു 400 കോടി രൂപയുടെ
തട്ടിപ്പി നു കളമൊരുങ്ങിയത്. ധനികരെയും വമ്പൻ
സ്ഥാപനങ്ങളെയുമൊക്കെസമീപി ച്ച്ആകർഷകമായ
വാഗ്ദാ നങ്ങൾ നൽകി നിക്ഷേപങ്ങൾ സ്വീ കരിക്കുക
എന്നതായിരുന്നു പുരിയുടെ ജോലി . ഇത്തരം ജോലി കൾ
ചെ യ്യുന്ന മറ്റ്ആളുകളെ പോലെ നിർബന്ധ
ബുദ്ധിക്കാരനായിരുന്നില്ല പുരിയെന്നുംആകർഷകമായി
സംസാരിച്ച്ആളുകളെ എളുപ്പത്തിൽ പാട്ടിലാക്കാൻ
കഴി‍ഞ്ഞിരുന്നുവെന്നും പണം നഷ്ടപ്പെട്ടവർ പി ന്നീട്
പ്രതികരിച്ചി രുന്നു. നിക്ഷേപം ലഭിച്ചു കഴിഞ്ഞാൽ ഇത്ഡൽഹി, ഗുരുഗ്രാം, കൊൽക്കത്തതുടങ്ങിയിടങ്ങളിലായി തുറന്നിട്ടു ള്ള
വി വി ധ ബാങ്കുകളിലെഅക്കൗണ്ടുകളിലേക്ക്ഈപണം
മാറ്റും. പി ന്നാലെ പുരിയുടെ പി താവി ന്റെ
ഉടമസ്ഥതയിലുള്ളഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട
സ്ഥാപനത്തിലൂടെ ഓഹരി വി പണിയിൽ
നിക്ഷേപി ക്കുകയാണ്ചെ യ്യുക. 405 കോടി രൂപയോളം
ഇത്തരത്തിൽ പുരിയുംഅനുയായികളും ചേർന്ന്
തട്ടിയെടുത്തു എന്നായിരുന്നു കേസ്.
2010–ൽ തന്നെഅറസ്റ്റിലായെങ്കി ലും രണ്ടര
വർഷത്തിനിടയിൽ ജാമ്യം ലഭിച്ച്പുറത്തിറങ്ങിയ ശേഷ  പുരിയെക്കുറിച്ച്വി വരമില്ലായിരുന്നു. തുടർന്ന്അറസ്റ്റ്
വാറന്റ്പുറപ്പെടുവി ച്ചു. അതിനിടെയാണ്ഭൂമി
തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വീ ണ്ടും
അറസ്റ്റിലാകുന്നത്. സമാനമായ നിരവധി തട്ടിപ്പുകൾ
പുരിയും സംഘവും നടത്തിയിട്ടു ണ്ടെന്ന പരാതികളും
ഇതിനിടെ ഉയർന്നിരുന്നു. ഡൽഹി എൻസിആര്‍
മേഖലയിൽ നിരവധി സ്വത്തുക്കളും ഇവർക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *