വെല്ലുവി ളിയായി പണപ്പെരുപ്പം; വി ലക്കയറ്റം 60% വരെ

Spread the love

കൊച്ചി ∙ പണപ്പെരുപ്പ നിരക്കിലെ തുടർച്ചയായ വർധന
ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു
കനത്തവെല്ലുവി ളി. ഉൽപന്നങ്ങളുടെ വി ലക്കയറ്റം
ഉപഭോഗം തളർത്തുമെന്നതിനാൽ വരുമാനത്തിൽ വലി യ
ഇടിവാണുണ്ടാകുക. ഇതിനെ മറികടക്കാൻ ചി ല
ഉൽപാദകർ നൂതന വി പണന തന്ത്രങ്ങൾ സ്വീ കരിച്ചു
തുടങ്ങി. അതിനിടെ, അസംസ്കൃത വസ്തുക്കളുടെ
അമിത വി ല ചെ റുകി ട ബി സിനസുകളുടെ
നിലനിൽപി നുതന്നെ ഭീഷണിയായിട്ടു ണ്ട്. ദേശീയ
തലത്തിൽ ഇത്ഒന്നരക്കോടിയോളം തൊഴിലാളികളുടെ
ഭാവി യെ ബാധിക്കുന്ന പ്രശ്നമാ ശ്ന ണ്.
പി ടിപ്പുകേടിന്റെ വി ല
വി ലക്കയറ്റ നിയന്ത്രണത്തിനു സ്വീ കരിക്കേണ്ടതെന്നു
സാമ്പത്തിക വി ദഗ്ധർ നിർദേശിച്ച നടപടികളെ കേന്ദ്ര
സർക്കാർഅവഗണിക്കുക മാത്രമല്ല വി രുദ്ധ
നടപടികളെടുക്കുകയുമാണു ചെ യ്തത്. പെട്രോളിയം
ഉൽപന്നങ്ങളുടെ എക്സൈസ്തീരുവ കുറയ്ക്കണമെന്ന
നിർദേശം നിരാകരിച്ച്അവയുടെ വി ലഅടിക്കടി
വർധിപ്പി ച്ചു. പണ ലഭ്യത കുറയ്ക്കാൻ നടപടി
സ്വീ കരിക്കേണ്ടിന്റെആവശ്യകത ഓർമിപ്പി ച്ചി ട്ടും
റിസർവ്ബാങ്ക്ഓഫ്ഇന്ത്യ (ആർബി ഐ) അനങ്ങിയില്ല.
യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡ്റിസർവ്പലി ശ
കൂട്ടാൻ തീരുമാനിക്കുന്നതിനു മണിക്കൂറുകൾ മാത്രം
ശേഷി ക്കെയാണ്ആർബി ഐഉണർന്നത്. കൂടുതൽ
വി ദേശനാണ്യം ഇന്ത്യൻ വി പണിയിൽനിന്നു
പി ൻവലി ക്കപ്പെടുമെന്ന്ആർബി ഐക്കു ബോധ്യപ്പെട്ടത്
അപ്പോൾ മാത്രം.
വി ലക്കയറ്റം 60% വരെ
ഉപഭോക്തൃ വി ലയെയും മൊത്തവി ലയെയും
അടിസ്ഥാനമാക്കിയുള്ളപണപ്പെരുപ്പ നിരക്കുകൾ ഒരു
നിയന്ത്രണവുമില്ലാതെയാണു കുതിച്ചുയരുന്നത്. അവശ്യ
സാധനങ്ങൾ മുതൽആഡംബര വസ്തു ക്കൾ വരെ
എല്ലാറ്റിന്റെയും വി ല വർധനയാണു ഫലം. ചി ലഅസംസ്കൃ ത വസ്തു ക്കളുടെ വി ല 60% വരെ ഉയർന്നിട്ടു ണ്ട്.
പാക്കേജിങ്ഉൽപന്നങ്ങൾക്കും വി ല ഗണ്യമായി
വർധിച്ചി രിക്കുന്നു. ചരക്കുനീക്കത്തിന്റെ ചെ ലവി ലെ
വർധനയും ഭീമമാണ്.
കോവി ഡ്വ്യാ പനം ശമിച്ചതിനു ശേഷം വ്യ വസായ,
വാണിജ്യ മേഖലകളിലുണ്ടായ നേരിയ ഉണർവ്
ഇല്ലാതാക്കുന്ന വി ധം വി ലക്കയറ്റത്തിന്റെആഘാതം
വി ൽപനയിൽ കാര്യമായിഅനുഭവപ്പെട്ടു തുടങ്ങിയിട്ടു ണ്ട്.
ഉപഭോഗ നിയന്ത്രണത്തിന്ഉപഭോക്താക്കൾ
നിർബന്ധിതരാകുകയാണ്. ഉപഭോഗത്തിലെ ഇടിവ്
കമ്പനികളുടെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി
ബാധിക്കുമെന്നു ഭയപ്പെടുന്നു.
വഴിയടഞ്ഞപ്പോൾ പുതിയ വഴി
ഉൽപാദനച്ചെവി ന്ആനുപാതികമായി ഉൽപന്ന വി ല
വർധിപ്പി ക്കുക മാത്രമാണു കമ്പനികൾക്കു മുന്നിലുള്ള
വഴി. എന്നാൽ ഇതിനു പരിമിതികളുണ്ട്. അതുകൊണ്ടാണു ചി ല കമ്പനികൾ, അതിവേഗ
വി ൽപനയുള്ളഉപഭോക്തൃ ഉൽപന്നങ്ങൾ (എഫ്എംസിജി)
നിർമിക്കുന്നവ പ്രത്യേകി ച്ചും, പുത്തൻ തന്ത്രങ്ങൾ
സ്വീ കരിക്കുന്നത്. വി ല കൂട്ടു ന്നതിനു പകരംഅളവു
കുറയ്ക്കുക, പാക്കേജിങ്ങിന്റെ ചെ ലവു കുറയ്ക്കുക,
പ്രചാരണച്ചെലവുകൾ നിയന്ത്രിക്കുക തുടങ്ങിയവ
തന്ത്രങ്ങളിൽ ചി ലതു മാത്രം.
‘ലോ യൂണിറ്റ്പ്രൈസ്’ (എൽയുപി ) എന്ന വി പണന
സങ്കേതമാണു ചി ല കമ്പനികൾ സ്വീ കരിക്കുന്നത്. അതായത്, തീരെ വി ല കുറഞ്ഞചെ റിയ
പായ്ക്കറ്റുകളായി ഉൽപന്നങ്ങൾ വി പണനം ചെ യ്യുക എന്ന
തന്ത്രം. ഒരു രൂപ മുതൽ 10 രൂപ വരെ മാത്രം വി ലയിട്ടു
വി ൽക്കുന്ന പായ്ക്കറ്റുകളാകുമ്പോൾ സാധാരണക്കാരായ
ഉപഭോക്താക്കൾക്ക്അവ വാങ്ങാനാവും. ഗ്രാമീണ
മേഖലകളിലെ ഉപഭോക്താക്കളെയാണ്ഈ
തന്ത്രത്തിലൂടെ ലക്ഷ്യ മിടുന്നത്. എഫ്എംസിജി
കമ്പനികളുടെ വി ൽപനയിൽ 25 മുതൽ 55% വരെ ഇപ്പോൾ
ഈവി ഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങളാണ്. ക്രയശേഷി
5/19/22, 11:20 AM വെല്ലുവി ളിയായി പണപ്പെരുപ്പം; വി ലക്കയറ്റം 60% വരെ കൂടിയ ഉപഭോക്താക്കളുള്ള നഗര, അർധ നഗര
വി പണികളിൽ വലി യ പായ്ക്കറ്റുകളുടെ വി ല വർധന
വലി യ പ്രശ്നമാ ശ്ന കുന്നതായി വി പണനക്കാർ പറയുന്നില്ല.
ഇപ്പോഴത്തെനിലയിൽ വി ൽപനയ്ക്കു നേരിടുന്ന
വെല്ലുവി ളികൾ മൂന്നു മുതൽആറു മാസം വരെ
നീണ്ടുനിൽക്കാമെന്നാണു വി പണനരംഗത്തുള്ളവരുടെ
അനുമാനം.
അടച്ചുപൂട്ടൽ ഭീഷണിയിൽ
വൻകി ട കമ്പനികൾക്കു പ്രതിസന്ധി
നേരിടാനാകുമെങ്കി ലും ചെ റുകി ട, ഇടത്തരം
സംരംഭങ്ങൾക്ക്അതിനുള്ളശേഷി യില്ല. ഇന്ധനം,
വൈദ്യുതി, അസംസ്കൃത വസ്തുക്കൾ, പാക്കിങ്
സാമഗ്രികൾ തുടങ്ങിയവയുടെയെല്ലാം വി ലക്കയറ്റം മൂലം
പല ചെ റുകി ട ബി സിനസുകളുംഅടച്ചുപൂട്ടൽ ഭയക്കുന്ന
അവ്സഥയിലാണെന്ന്അഞ്ചു ലക്ഷത്തോളം
സംരംഭങ്ങളുടെ പ്രാതിനിധ്യമുള്ളകൺസോർഷ്യം ഓഫ്
ഇന്ത്യൻഅസോസിയേഷൻസ്ചൂണ്ടിക്കാട്ടു ന്നു. ഒന്നര
കോടിയോളം തൊഴിലാളികളുടെആശ്രയമാണ്ഈ
സംരംഭങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *