എംസിഎൽആർഅധിഷ്ഠി ത പലി ശ 0.1% കൂട്ടി എസ്ബി ഐ

Spread the love

ന്യൂഡൽഹി∙ സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യയുടെ (എസ്ബി ഐ)
പഴയ ഭവന വായ്പകളുടെയും മറ്റും പലി ശ വീ ണ്ടും കൂടും.
മാർജിനൽ കോസ്റ്റ്ഓഫ്ഫണ്ട്സ്ലെൻഡിങ്റേറ്റ്
(എംസിഎൽആർ) അധിഷ്ഠി ത പലി ശനിരക്കുകളാണ്ഒരു
മാസം വ്യ ത്യാസത്തിൽ രണ്ടാം തവണ കൂട്ടിയത്. 0.1%
കൂട്ടിയതോടെ എംസിഎൽആർ നിരക്ക് 7.2 ശതമാനമായി. ഞായറാഴ്ച മുതൽ പ്രാബല്യ ത്തിലായി. ഇതിനു മുൻപ് 0.1%
വർധിപ്പി ച്ചത്ഏപ്രി ൽ പകുതിക്കാണ്. കഴിഞ്ഞ 3
വർഷത്തിനിടെആദ്യമായാണ്എംസിഎ‍ൽആർഅന്ന്
എസ്ബി ഐവർധിപ്പി ച്ചത്. മറ്റ്ബാങ്കുകളും
എംസിഎൽആർ നിരക്ക്ഉടൻ വർധിപ്പി ച്ചേക്കും.

വി പണിയിലെ നിരക്കുകൾക്കനുസരിച്ച്പലി ശ നിരക്ക്
ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ്
നിരക്കിലുള്ളവായ്പകൾക്കാണ് 2016ൽ എംസിഎൽആർ
നിർബന്ധമാക്കിയിരിക്കുന്നത്. 2019 മുതൽ
എംസിഎൽആറിനു പകരം ഭവനവായ്പകൾഅടക്കമുള്ള
പല വായ്പകളും എക്സ്റ്റേണൽ ബെഞ്ച്മാർക്ക്അധിഷ്ഠി ത
പലി ശനിരക്ക് (ഇബി എൽആർ) ആശ്രയിച്ചാണ്. അതിനാൽ 2019 ഒക്ടോബറിനു മുൻപ്എടുത്തതും
പി ന്നീട്ഇബി എൽആറിലേക്ക്മാറാത്തതുമായ
എംസിഎൽആർഅധിഷ്ഠി ത വായ്പകൾക്കാണ്പലി ശ
വർധിക്കുക. ഏപ്രി ൽ മുതൽ എസ്ബി ഐയുടെ
ഇബി എൽആർ നിരക്ക് 6.65 ശതമാനവും റീപ്പോ
അധിഷ്ഠി ത ലെൻഡിങ്നിരക്ക് (ആർഎൽഎൽആർ) 6.25
ശതമാനവുമാണ്.
രണ്ടു തവണയായി റീപ്പോ നിരക്ക് 0.75% കൂട്ടിയേക്കും
ജൂണിലും ഓഗസ്റ്റിലും കൂടിയായി റിസർവ്ബാങ്ക്പലി ശ
നിരക്കിൽ (റീപ്പോ) 0.75 ശതമാനം വർധന
വരുത്തിയേക്കുമെന്ന്സ്റ്റേറ്റ്ബാങ്ക്ഓഫ്ഇന്ത്യ ഗവേഷണ
വി ഭാഗത്തിന്റെ റിപ്പോർട്ട്. ഇതോടെ പലി ശനിരക്ക്
കോവി ഡിനു മുൻപുള്ള 5.15 ശതമാനത്തിലേക്ക്ഉയരും.
റഷ്യ –യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ
നാണ്യപ്പെരുപ്പം വർധിക്കുമെന്നും റിപ്പോർട്ട്
ചൂണ്ടിക്കാട്ടു ന്നു.
വി ലക്കയറ്റത്തിന്റെ 59 ശതമാനവും യുദ്ധത്തിന്റെ
പശ്ചാത്തലത്തിലുണ്ടായതാണ്. ഇതിൽ 52 ശതമാനവും
ഭക്ഷണവസ്തു ക്കൾ, ഇന്ധനം തുടങ്ങിയവയുടെ
വി ലക്കയറ്റം മൂലമാണ്. ഭക്ഷ്യ വസ്തു ക്കളുടെ വി ലക്കയറ്റം
കാര്യമായി ബാധിച്ചത്ഗ്രാമീണമേഖലയെയാണ്.
ഇന്ധനവി ലയാണ്നഗരമേഖലകൾക്ക്
തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 6
മുതൽ 8 വരെയാണ്ആർബി ഐയുടെഅടുത്ത
പണനയസമിതി (എംപി സി) യോഗം.

Leave a Reply

Your email address will not be published. Required fields are marked *