ക്വാറി ദൂരപരിധി 50 മീറ്റർ തന്നെ

Spread the love

തിരുവനന്തപുരം ∙ ദേശീയ ഹരിതട്രൈബ്യൂ ണലി ന്റെ
അന്തിമവി ധി വരുന്നതുവരെ കേരളത്തിൽ
ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരും. ഈയിടെ
പുനഃസംഘടിപ്പി ച്ച സംസ്ഥാന പരിസ്ഥിതി
ആഘാതപഠനഅതോറിറ്റിയുടെആദ്യ യോഗമാണു
തീരുമാനമെടുത്തത്. 200 മീറ്ററാക്കണമെന്നു ദേശീയ
ഹരിതട്രൈബ്യൂ ണലി ന്റെ വി ധി സ്റ്റേ ചെ യ്ത സുപ്രീം
കോടതി, വി ദഗ്ധ സമിതിയെ വച്ചുപഠിക്കാൻ
ട്രൈബ്യൂ ണലി നോടു നിർദേശിച്ചി രിക്കുകയാണ്.
തുടർന്ന്സുപ്രീം കോടതിയിലെ സ്റ്റാൻഡിങ്കൗ ൺസൽ
നൽകി യ നിയമോപദേശത്തിന്റെ
അടിസ്ഥാനത്തിലാണ്തൽക്കാലം 50 മീറ്റർ
പരിധിയുമായി മുന്നോട്ടു പോകാൻ കേരളം
തീരുമാനിച്ചത്. ഹരിതട്രൈബ്യൂ ണലി ന്റെഅന്തിമ
തീരുമാനമുണ്ടാകുന്നതിനും സുപ്രീം കോടതിഅതിന്
അംഗീകാരം നൽകുന്നതിനും കാത്തിരിക്കുകയല്ലാതെ,
സംസ്ഥാനം സ്വന്തം നിലയ്ക്കു ദൂരപരിധി
മാറ്റില്ലെന്നാണ്ഇതു വ്യ ക്തമാക്കുന്നത്.
കേരളമൈനർ മിനറൽ കൺസഷൻ റൂളിന്റെ
അടിസ്ഥാനത്തിലാണ്വീ ട്അല്ലെങ്കി ൽ ഗതാഗത
യോഗ്യമായ റോഡ്എന്നിവയുമായി കേരളത്തിലെ
ക്വാറികൾക്കു ദൂരപരിധി നിശ്ചയിച്ചി രിക്കുന്നത്.
നേരത്തേഇതു 100 മീറ്ററായിരുന്നെങ്കി ലുംഅഞ്ചു വർഷം
മുൻപ് 50 മീറ്ററായി കുറച്ച്ചട്ടത്തിൽ മാറ്റം
വരുത്തിയിരുന്നു.
അംഗീകാരമില്ലാത്തഏജൻസിക്ക്വി ലക്ക്
ക്വാറി ഉൾപ്പെടെയുള്ളഖനന പദ്ധതികൾക്കു
പരിസ്ഥിതിആഘാതപഠന റിപ്പോർട്ടും പരിസ്ഥിതി
പരിപാലന പദ്ധതിയും തയാറാക്കുന്നത്
അംഗീകാരമില്ലാത്തഏജൻസികളാണെന്നു
കണ്ടെത്തിയാൽ റിപ്പോർട്ടു കൾ തള്ളിക്കളയുമെന്നും ഏജൻസികൾക്കു വി ലക്ക്ഏർപ്പെടുത്തുമെന്നും
പരിസ്ഥിതിആഘാതപഠനഅതോറിറ്റി മുന്നറിയിപ്പു
നൽകി . നാഷനൽഅക്രഡിറ്റേഷൻ ബോർഡ്ഫോർ
എജ്യുക്കേഷൻആൻഡ്ട്രെയിനിങ് (എൻഎബി ഇടി),
ക്വാളിറ്റി കൗൺസിൽ

ഓഫ്ഇനഎന്നിവയിലൊന്നിന്റെഅംഗീകാരമുള്ളഏജൻസി വേണം.

Leave a Reply

Your email address will not be published. Required fields are marked *