ചുവന്ന പാട്, പനി, തളർച്ച; മങ്കിപോക്സ് ലക്ഷണം കണ്ടാൽ ഐസലേറ്റ് ചെയ്യണമെന്ന് എസ്ഒപി.

Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്ത്മങ്കി പോക്സ്
സ്ഥിരീകരിച്ച സാഹചര്യത്തില്‍ആരോഗ്യ വകുപ്പ്
സ്റ്റാന്‍ഡേര്‍ഡ്ഓപ്പറേറ്റിങ്പ്രോസീജിയര്‍ (എസ്ഒപി )
പുറത്തിറക്കിയതായിആരോഗ്യമന്ത്രി വീ ണാ ജോര്‍ജ്. ഐസലേഷന്‍, ചി കി ത്സ, സാംപി ള്‍ കളക്ഷന്‍
തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ്എസ്ഒപി . എല്ലാ സര്‍ക്കാര്‍, സ്വകാര്യആശുപത്രികളുംഈ
എസ്ഒപി പി ന്തുടരണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത
രാജ്യങ്ങളില്‍ പോയിട്ടു ള്ളഏതു പ്രായത്തിലുള്ള
വ്യ ക്തിയാണെങ്കി ലും ശരീരത്തില്‍ ചുവന്ന
പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോഅതിലധികമോ രോഗലക്ഷണങ്ങളോ
ഉണ്ടെങ്കി ല്‍ മങ്കി പോക്സാണെന്ന്സംശയിക്കണം.
രോഗം ബാധിച്ച വ്യ ക്തിയുമായി മുഖാമുഖം വരിക,
ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പി പി ഇ കി റ്റിടാതെ
ഇടപെടുക, നേരിട്ട്തൊലി പ്പുറത്ത്സ്പര്‍സ്പ ശിക്കുക, കി ടക്ക,വസ്ത്രം എന്നിവ സ്പര്‍സ്പ ശിക്കുക,ലൈംഗിക ബന്ധം തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ഇവര്‍ പ്രാഥമിക സമ്പര്‍ക്കപട്ടികയിലാണ്വരുന്നത്.
പി സിആര്‍ പരിശോധനയിലൂടെയാണ്മങ്കി പോക്സ്
സ്ഥിരീകരിക്കുക. മങ്കി പോക്സ്ബാധിച്ചതായി
സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍
വെവ്വേറെയായിഐസലേഷനില്‍ മാത്രം
ചി കി ത്സിക്കുക. രോഗിയെഐസലേറ്റ്ചെ യ്ത ശേഷം
ജില്ലാ സര്‍വൈലന്‍സ്ഓഫിസറെ (ഡിഎസ്ഒ) ഉടന്‍
അറിയിക്കണം. ഇതോടൊപ്പം എന്‍ഐവി
പ്രോട്ടോക്കോള്‍അനുസരിച്ച്സാംപി ളുകള്‍
ശേഖരിക്കണം. ശേഖരിക്കുന്ന സാംപി ളുകള്‍ ലാബി ല്‍
അയയ്ക്കാനുള്ളചുമതല ഡിഎസ്ഒയ്ക്കായിരിക്കും.

ഐസലേഷന്‍ സൗകര്യമുള്ളസ്വകാര്യ
ആശുപത്രികളില്‍ എത്തുന്ന രോഗികളെഅവര്‍
ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍
ആശുപത്രികളിലേക്കു റഫര്‍ ചെ യ്യണം. ഐസലേഷനസൗകര്യമുള്ളസര്‍ക്കാര്‍ആശുപത്രിയില്‍നിന്നുംഗുരുതരാവസ്ഥയിലുള്ളരോഗികളെ മാത്രമേ
മെഡിക്കല്‍ കോളജുകളിലേക്കു റഫര്‍ ചെ യ്യാവൂ. ഡിഎസ്ഒയ്ക്ക്ശരിയായ വി വരം നല്‍കി
പ്രോട്ടോക്കോള്‍ പാലി ച്ചുകൊണ്ടായിരിക്കണം റഫറല്‍
ചെ യ്യേണ്ടത്. മങ്കി പോക്സ്സ്ഥിരീകരിച്ച കേസുകള്‍,
കേന്ദ്രത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍
അനുസരിച്ചുവേണംകൈകാര്യം ചെ യ്യേണ്ടത്.
മങ്കി പോക്സ്ബാധിതരുടെ ചി കി ത്സസംബന്ധിച്ച്
എന്തെങ്കി ലും സംശയമുണ്ടെങ്കി ല്‍, സംസ്ഥാന
മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെടണം.

രോഗിയെആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി
വരുമ്പോള്‍ പി പി ഇ കി റ്റ്, എന്‍ 95 മാസ്ക്, ഗ്ലൗസ്, കണ്ണട
എന്നിവ ധരിക്കണം. ഡിഎസ്ഒയുടെ നിര്‍ദേശപ്രകാരം
മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. ഇതോടൊപ്പം
ആശുപത്രിയേയും വി വരംഅറിയിക്കണം. രോഗി എന്‍
95 മാസ്കോ ട്രിപ്പി ള്‍ ലെയര്‍ മാസ്കോ ധരിക്കണം.
മുറിവുകളുണ്ടെങ്കി ല്‍അതു മൂടത്തക്കവി ധം വസ്ത്രം
പുതപ്പി ക്കണം. രോഗിയെ എത്തിച്ച ശേഷം
ആംബുലന്‍സും ഉപകരണങ്ങളും
അണുവി മുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട
സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്നിര്‍മാര്‍ജനം
ചെ യ്യണം.

എല്ലാ രാജ്യാന്തര വി മാനത്താവളങ്ങളിലും തെര്‍മല്‍
സ്കാനര്‍ ഉണ്ട്. വി ദേശത്തുനിന്നും വരുന്ന യാത്രക്കാരില്‍
തെര്‍മല്‍ സ്കാനര്‍ വഴിയുള്ളപരിശോധനയില്‍
പനിയുണ്ടെന്ന്കണ്ടെത്തിയാല്‍അവരുടെ ദേഹത്ത്
ചുവന്ന പാടുകള്‍ ഉണ്ടോയെന്ന്മെഡിക്കല്‍ സംഘം
പരിശോധിക്കും. പാടുകളുണ്ടെങ്കി ല്‍ ഡിഎസ്ഒയുമായി
ബന്ധപ്പെട്ട്ഐസലേഷന്‍ സൗകര്യമുള്ളഅടുത്തുള്ള
ആശുപത്രിയില്‍അവരെ മാറ്റും. ഐസലേഷനില്‍
കഴിയുന്നവര്‍ക്ക്ജില്ലാ മാനസികാരോഗ്യ സംഘം
ദിവസവും ടെലി ഫോണിലൂടെ മാനസിക പി ന്തുണ
നല്‍കും.

പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളവര്‍ രോഗലക്ഷണം
പ്രകടിപ്പി ക്കുന്നുണ്ടോയെന്ന്ആരോഗ്യ പ്രവര്‍ത്തകര്‍ 21
ദിവസം വി ലയിരുത്തും. ദിവസവും രണ്ടു നേരം
ഫോണിലൂടെ ഇവരെ വി ളിച്ചാണ്ഇക്കാര്യം ഉറപ്പു
വരുത്തുന്നത്. മാത്രമല്ലഅവരുടെ താപനില ദിവസവും
രണ്ടു നേരം സ്വയം രേഖപ്പെടുത്തണം. നിരീക്ഷണ
ചുമതലയുള്ളജെഎച്ച്ഐ/ജെപി എച്ച്എന്‍അല്ലെങ്കി ല്‍
ആശാ വര്‍ക്കര്‍ ഇടയ്ക്കിടെ വീ ടു സന്ദര്‍ശിക്കണം. അവര്‍ മാര്‍ഗനിർദേശങ്ങള്‍ പാലി ക്കുന്നുണ്ടെന്ന്
ഉറപ്പാക്കുക. പനി ഉണ്ടായാല്‍, അവരെ ഉടന്‍ഐസലേറ്റ്
ചെ യ്യുകയും ക്ലി നിക്കല്‍, ലാബ്പരിശോധന
നടത്തുകയും വേണം. ചുവന്ന പാടുകള്‍
പ്രത്യക്ഷപ്പെട്ടാല്‍ സാംപി ളുകള്‍ മങ്കി പോക്സ്
പരിശോധനയ്ക്ക്അയയ്ക്കണം.

നിരീക്ഷണ കാലയളവി ല്‍ കൃത്യമായി
മാര്‍ഗനിര്‍ദേശങ്ങള്‍ പാലി ക്കണം. പ്രതിരോധശേഷി
കുറഞ്ഞവരും പ്രായമായവരും ഗര്‍ഭിണികളും
കുട്ടികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കം
പാടില്ല. അത്യാവശ്യമല്ലാത്തയാത്രകള്‍ ഒഴിവാക്കണം.
രോഗലക്ഷണങ്ങളില്ലാത്തസമ്പര്‍ക്കം ഉള്ളവര്‍ രക്തം,
കോശങ്ങള്‍, ടിഷ്യു , അവയവങ്ങള്‍, സെമന്‍ എന്നിവ
ദാനം ചെ യ്യാന്‍ പാടില്ല. മങ്കി പോക്സ്ബാധിച്ചവരുമായോ
സംശയിക്കുന്നവരുമായോ സുരക്ഷി തമല്ലാത്ത
സമ്പര്‍ക്കം പുലര്‍ത്തുന്നആരോഗ്യ പ്രവര്‍ത്തകര്‍ 21
ദിവസം നിരീക്ഷി ക്കണം. രോഗ ലക്ഷണമില്ലെങ്കി ല്‍
ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല എന്നും
എസ്ഒപി യിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *