സംസ്ഥാനത്ത്കാലവര്‍ഷം സജീവമായി തുടരുന്നു.ജാഗ്രതാ നിര്‍ദ്ദേഷം

Spread the love

കോട്ടയം ∙ സംസ്ഥാനത്ത്കാലവര്‍ഷം സജീ വമായി
തുടരുന്നു. വടക്കൻ ജില്ലകളില്‍ ശക്തമായ മഴയാണ്
അനുഭവപ്പെടുന്നത്. നാലു ജില്ലകളില്‍ ഒാറഞ്ച്അലര്‍ട്ട്
പ്രഖ്യാ പി ച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജില്ലകളിലാണ്ശക്തമായ മഴയ്ക്കുള്ളമുന്നറിയിപ്പായ
ഒാറഞ്ച്അലര്‍ട്ട്നല്‍കി യിട്ടു ള്ളത്. തിരുവനന്തപുരവും
കൊല്ലവും ഒഴികെ ബാക്കി എട്ടു ജില്ലകളിലും യെലോ
അലര്‍ട്ടും നല്‍കി യിട്ടു ണ്ട്. കടല്‍ക്ഷോഭം ഉള്ളതിനാല്‍
മത്സ്യതൊഴിലാളികള്‍ കടലി ൽ പോകരുതെന്ന
മുന്നറിയിപ്പും നല്‍കി യിട്ടു ണ്ട്. കഴിഞ്ഞദിവസങ്ങളിൽ
ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച്
അലർട്ടിനു സമാനമായ ജാഗ്രത പാലി ക്കണമെന്നും
കാലാവസ്ഥാ വി ഭാഗംഅറിയിച്ചു.
കഴിഞ്ഞദിവസങ്ങളിൽ വലി യഅളവി ൽ മഴ ലഭിച്ച
പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന
പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചി ൽ
സാധ്യതയുള്ളമലയോര പ്രദേശങ്ങൾ തുടങ്ങിയ
ഇടങ്ങളിലുള്ളവർഅതീവ ജാഗ്രത പാലി ക്കണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കാറ്റ്മൂലമുള്ള
അപകടങ്ങളെ കരുതിയിരിക്കണം. കേരളത്തിൽ ഏറ്റവും
കൂടുതൽ നാശനഷ്ടവും ജീ വഹാനിയും ഉണ്ടാക്കുന്ന
ദുരന്തമാണ്കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി
വീ ണും ചി ല്ലകൾ ഒടിഞ്ഞു വീ ണുംഅപകടങ്ങൾ
ഉണ്ടാകാനുള്ളസാധ്യതയുണ്ട്. കാറ്റും മഴയും
ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും
മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക്ചെ യ്യരുതെന്നും
നിർദേശമുണ്ട്.
പൊതുജനങ്ങൾക്കുള്ളപ്രത്യേക നിർദേശങ്ങൾ
∙ വീ ട്ടു വളപ്പി ലെ മരങ്ങളുടെഅപകടകരമായ
രീതിയിലുള്ളചി ല്ലകൾ വെട്ടിയൊതുക്കണം.
പൊതുസ്ഥലങ്ങളിൽഅപകടകരമായഅവസ്ഥയിലുള്ള
മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ
സ്ഥാപനങ്ങളെഅറിയിക്കാനുംആവശ്യപ്പെട്ടിട്ടു ണ്ട്.

ഈപ്രത്യേക നിർദേശങ്ങൾ പാലി ക്കുക –
∙ ഉറപ്പി ല്ലാത്തപരസ്യ ബോർഡുകൾ, ഇലക്ട്രിക്
പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി
വീ ഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത
സമയത്ത്അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ
അഴിച്ചു വയ്ക്കുകയോ വേണം. മഴയും കാറ്റുമുള്ളപ്പോൾ
ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ
വാഹനങ്ങൾ പാർക്ക്ചെ യ്യുകയോഅരുത് .
∙ 2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽമണ്ണിടിച്ചി ൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ
മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ്
ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ
വി ദഗ്ധ സമിതിയുംഅപകട സാധ്യത മേഖലകൾഅഥവാ
വാസയോഗ്യമല്ലാത്തപ്രദേശങ്ങൾ എന്ന്കണ്ടെത്തിയ
സ്ഥലങ്ങളിൽ താമസിക്കുന്നവരുംഅവി ടങ്ങളിലുള്ള
തദ്ദേശസ്ഥാപനങ്ങളും സർക്കാർ സംവി ധാനങ്ങളും
അപകട സാധ്യത മുന്നിൽ കണ്ട്കൊണ്ടുള്ള
തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
∙ അതിശക്തമായ മഴമുന്നറിയിപ്പുള്ളസാഹചര്യത്തിൽ
അധികൃതരുടെ നിർദേശങ്ങളോടു സഹകരിക്കുക.
∙ വി വി ധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ
സാധ്യതയുള്ളതിനാൽഅപകട മേഖലകളിൽ
താമസിക്കുന്നവർ ജാഗ്രത പാലി ക്കണം. ആവശ്യമായ
ഘട്ടത്തിൽ മാറിത്താമസിക്കണം.
മൽസ്യബന്ധനോപാധികൾ സുരക്ഷി തമാക്കി വയ്ക്കണം.
∙ അടച്ചുറപ്പി ല്ലാത്തവീ ടുകളിൽ താമസിക്കുന്നവരും
മേൽക്കൂര ശക്തമല്ലാത്തവീ ടുകളിൽ താമസിക്കുന്നവരും
വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ
അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി
മാറിത്താമസിക്കാൻ തയ്യാറാകണം.
∙ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറുന്നഘട്ടങ്ങളിൽ
പൂർണ്ണമായും കോവി ഡ്മാനദണ്ഡങ്ങൾ പാലി ക്കണം

∙ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു
കാരണവശാലും നദികൾ മുറിച്ചു കടക്കാനോ,
നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ
മീൻപി ടിക്കാനോ മറ്റ്ആവശ്യങ്ങൾക്ക്ഇറങ്ങാനോ
പാടുള്ളതല്ല.
∙ ജലാശയങ്ങൾക്കു മുകളിലെ മേൽപ്പാലങ്ങളിൽ കയറി
കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി
നിൽക്കുകയോ ചെ യ്യരുത്.
∙ അണക്കെട്ടു കളുടെ താഴെ താമസിക്കുന്നവർ
അണക്കെട്ടു കളിൽനിന്ന്വെള്ളം പുറത്തേക്ക്ഒഴുക്കി
വി ടാനുള്ളസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള
തയ്യാറെടുപ്പുകൾ നടത്തുകയുംഅധികൃതരുടെ
നിർദേശങ്ങൾക്ക്അനുസരിച്ച്ആവശ്യമെങ്കി ൽ
മാറിത്താമസിക്കുകയും വേണം.
∙ മലയോര മേഖലയിലേക്കുള്ളരാത്രി സഞ്ചാരം
പൂർണ്ണമായി ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *