റഷ്യ യെ പൂട്ടാൻ ഇന്ധനവി ല നിയന്ത്രണത്തി ന് ന്നീക്കം; മോദിക്കരികി ലെത്തി ബൈഡൻ

Spread the love

ഷ്ലോ സ്എൽമോ (ജർമനി) ∙ റഷ്യ യ്ക്കെതിരായ
ഉപരോധങ്ങൾ വി പുലമാക്കുമെന്നും യുക്രെയ്നി ന്
ആവശ്യമായ സാമ്പത്തിക, സൈനിക, നയതന്ത്ര പി ന്തുണതുടരുമെന്നും വി കസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7ഉച്ചകോടി പ്രഖ്യാ പി ച്ചു. യുക്രെയ്ൻ പ്രസിഡന്റ്വൊളോഡിമിർ സെലെൻസ്കി വി ഡിയോ വഴി
ഉച്ചകോടിയിൽ പങ്കെടുത്തു.

യുക്രെയ്നി ലെ യുദ്ധം 4 മാസം പി ന്നിടുമ്പോൾ റഷ്യ യെ
സാമ്പത്തികമായി ഞെരുക്കുക എന്ന ലക്ഷ്യ ത്തോടെ
അവി ടെ നിന്നുള്ളഇന്ധന ഇറക്കുമതിക്കു വി ല
നിയന്ത്രണം ഏർപ്പെടുത്താനുള്ളയുഎസ്പദ്ധതിക്ക്
ഉച്ചകോടിയിൽ ഏകദേശ ധാരണയായി. റഷ്യ ൻ
ഇന്ധനത്തിന്റെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യ
അടക്കം രാജ്യങ്ങളുടെ പി ന്തുണ ഇതിനാവശ്യമാണ്.

വ്യാ വസായിക വസ്തു ക്കളും സാങ്കേതികവി ദ്യകളും
വി ലക്കുന്ന നടപടികളാണ്അടുത്തഘട്ടത്തിൽ
ഉണ്ടാകുക. വി ലനിയന്ത്രണം ഏർപ്പെടുത്താൻ റഷ്യ
സന്നദ്ധമായാലും യുക്രെയ്നി നു മേലുള്ളഅധിനിവേശം
തടയാൻ കഴിയുമെന്ന്ഉറപ്പി ല്ല. ലുഹാൻസ്കി ലെ
അവസാന നഗരമായ ലി സിഷാൻസ്കും തിങ്കളാഴ്ച റഷ്യ
പി ടിച്ചെടുത

ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
ജർമൻ ചാൻസലർ ഒലാഫ്ഷോൾസ്സ്വീ കരിച്ചു.
ഫോട്ടോ സെഷനു മുൻപ്മോദിയുടെഅടുത്തേക്കു വന്ന
യുഎസ്പ്രസിഡന്റ്ജോബൈഡൻ ഹസ്തദാസ്ത നം ചെ യ്തു
കുശലാന്വേഷണം നടത്തി. കഴിഞ്ഞമാസം ജപ്പാനിൽ
ക്വാഡ്ഉച്ചകോടിയിൽ ഇരുവരും കൂടിക്കാഴ്ച
നടത്തിയിരുന്നു. ഫ്രഞ്ച്പ്രസിഡന്റ്ഇമ്മാനുവൽ മക്രോ,
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി
മോദി ചർച്ച നടത്തി. മറ്റു രാഷ്ട്രനേതാക്കളുമായുള്ള ചർച്ചകൾ പി ന്നീടാണു നടക്കുക. യുഎസ്, യുകെ,
കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ
രാജ്യങ്ങളുടെ കൂട്ടായ്മയാണു ജി7. ഇന്ത്യയ്ക്കു പുറമേ
അർജന്റീന, ഇന്തൊനീഷ്യ , സെനഗൽ, ദക്ഷി ണാഫ്രിക്കഎന്നീ രാജ്യങ്ങൾ പ്രത്യേകക്ഷണിതാക്കളാണ്.

വി കസ്വര രാജ്യങ്ങളിലെഅടിസ്ഥാന
സൗകര്യവി കസനത്തിനായി സ്വകാര്യ,
പൊതുമേഖലകൾക്ക് 60,000 കോടി ഡോളർ
നീക്കിവയ്ക്കുമെന്ന്ജി7 ഉച്ചകോടി വാഗ്ദാ നം ചെ യ്തു .
ലാറ്റി‍ൻഅമേരിക്ക–ആഫ്രിക്കഅടക്കം മേഖലകളിലെ
ചൈ നയുടെ സാമ്പത്തിക സ്വാധീനം തടയുന്നതിനു
വേണ്ടിയാണിത്. നിക്ഷേപ പദ്ധതികൾക്കായി പാവപ്പെട്ട
രാജ്യങ്ങൾക്ക് 20,000 ഡോളർ യുഎസ്നൽകുമെന്നും
പ്രസിഡന്റ്ബൈഡൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *