പി ടിച്ചുപറി കേസിൽ മകൻ സെൻട്രൽ ജയലി ൽ; മകനെ കാണാൻ അമ്മയെത്തിയത്ലഹരി മരുന്നുമായി; അമ്മ അറസ്റ്റിൽ

Spread the love

ബെംഗളൂരു: പി ടിച്ചു പറി കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലി ൽ
തടവുകാരനായ മകനെ കാണാൻ അമ്മ എത്തിയത്ലഹരിമരുന്നമായി. അഞ്ചു
ലക്ഷം രൂപ വി ലമതിക്കുന്ന ഹാഷി ഷ്ഓയിൽലുമായാണ്മുഹമ്മദ്ബി ലാൽ
എന്ന മകനെ കാണാൻ അമ്മ എത്തിയത്. സംഭവത്തിൽ ശിക്കാരിപാളയ
സ്വദേശിനി പ്രവീ ൺ താജ്അറസ്റ്റിലായി. പി ടിച്ചുപറിക്കേസിൽ ജയിലി ലുള്ള
മുഹമ്മദ്ബി ലാലി നാണ്അമ്മ ഹാഷി ഷ്ഓയിൽ എത്തിച്ചു നൽകി യത്. മകന്
വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചി യിലായിരുന്നു ലഹരിമരുന്ന്.
പൊലീ സ്പി ടിച്ചതിന്പി ന്നാലെ മകന്വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചി യിൽ
ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കൾ
നൽകി യ സഞ്ചി യാണെന്നും പ്രവീ ൺ താജ്പൊലീ സിന്മൊഴിനൽകി .
മറ്റാരുടെയോ ഫോണിൽനിന്ന്മകൻ വി ളിച്ച്സുഹൃത്തുക്കൾ നൽകുന്ന
സഞ്ചി യിൽ വസ്ത്രങ്ങൾ കൊടുത്തുവി ടാൻ ആവശ്യപ്പെട്ടിരുന്നതായി സ്ത്രീ
പൊലീ സിനോട്പറഞ്ഞു. സഞ്ചി യിൽ ലഹരിമരുന്ന്ഉള്ളകാര്യം
അറിയില്ലായിരുന്നുവെന്നും മകന്റെ നിർദ്ദേശം
അനുസരിക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.സ്ഥിരം കുറ്റവാളിയായ മുഹമ്മദ്ബി ലാലി നെ 2020-ലെ പി ടിച്ചുപറിക്കേസിൽ
കൊനനകുണ്ടെ പൊലീ സാണ്അറസ്റ്റു ചെ യ്തത്. കഴിഞ്ഞദിവസം പ്രവീ ൺ താജ്
ജയിലി ൽ മകന്വസ്ത്രങ്ങൾ കൊണ്ടുവന്ന തുണിസഞ്ചി പൊലീ സ്ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 200 ഗ്രാം ഹാഷി ഷ്ഓയിൽകണ്ടെത്തുകയായിരുന്നു. ഉടൻ സ്ത്രീയെ പി ടികൂടി പരപ്പന അഗ്രഹാര
പൊലീ സിന്കൈമാറി.
ലഹരിമരുന്ന്അടങ്ങിയ സഞ്ചി സ്ത്രീക്ക്കൈമാറിയ സുഹൃത്തുക്കൾക്കായി
പൊലീ സ്അന്വേഷണം ആരംഭിച്ചു. മുഹമ്മദ്ബി ലാൽസ്ഥിരമായിലഹരിമരുന്ന്ഉപയോഗിക്കുന്ന ആളല്ലെന്നും ലഹരിമരുന്ന്ജയിലി ൽ വി തരണം
ചെ യ്യാനാണ്ലക്ഷ്യ മിട്ടിരുന്നതെന്നും പൊലീ സ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *