സ്വി സ്ബാങ്കി ലെ ഇന്ത്യൻ നിക്ഷേപം കുത്തനെ ഉയര്‍ന്നു; വർധന 50 ശതമാനം

Spread the love

ന്യൂഡൽഹി ∙ സ്വി സ്ബാങ്കി ലെ ഇന്ത്യൻ നിക്ഷേപത്തിൽ
വൻ ഉയർച്ച. 3.83 ബി ല്യ ൻ സ്വി സ്ഫ്രാങ്ക് (30,500
കോടിയിലേറെ രൂപ) ആണ് 2021ൽ ഇന്ത്യക്കാരുടെ
നിക്ഷേപം. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന
കണക്കാണിതെന്നും 50 ശതമാനമാണു വർധനയെന്നും
സ്വി റ്റ്സർലൻഡിലെ കേന്ദ്ര ബാങ്ക് (സ്വി സ്നാഷനൽ
ബാങ്ക്– എസ്എൻബി ) പുറത്തുവി ട്ട ഡേറ്റയിൽ പറയുന്നു.
വ്യ ക്തികൾ നേരിട്ടും കമ്പനികളുടെയും കമ്പനികളുടെ
ഇന്ത്യൻ ശാഖകളുടെയും പേരിലുമെല്ലാമാണു നിക്ഷേപം
നടത്തിയിട്ടു ള്ളത്. 2020 അവസാനം 2.55 ബി ല്യ ൻ സ്വി സ്ഫ്രാങ്ക് (20,700 കോടി രൂപ) ആയിരുന്നു ഇന്ത്യക്കാരുടെ
നിക്ഷേപം. 2021ൽ ഇന്ത്യക്കാരുടെആകെ നിക്ഷേപം
3,831.91 ദശലക്ഷം സ്വി സ്ഫ്രാങ്ക്ആയി.
ഉപഭോക്താക്കളുടെ പേരിൽ 602.03 ദശലക്ഷവും മറ്റു
ബാങ്കുകൾ വഴി 1,225 ദശലക്ഷവും ട്രസ്റ്റുകൾ വഴി 3
ദശലക്ഷം സ്വി സ്ഫ്രാങ്കും ഉൾപ്പെടെയാണിത്.
ബോണ്ടുകൾ, സെക്യൂരിറ്റി തുടങ്ങിയ മാർഗങ്ങളിലൂടെ
2,002 ദശലക്ഷം ഫ്രാങ്കും നിക്ഷേപമായുണ്ട്. 2006ൽആണ്
ഇതിനുമുൻപ്സ്വി സ്നിക്ഷേപം ഏറ്റവും ഉയർന്നത്– 6.5
ബി ല്യ ൻ. അതിനുശേഷം 2011, 2013, 2017, 2020, 2021
വർഷങ്ങളിലൊഴികെ നിക്ഷേപം
കുറയുകയാണുണ്ടായത്. ഇപ്പോൾ പുറത്തുവന്നത്
ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെകുറിച്ചുള്ള
കണക്കല്ലെന്നും എസ്എൻബി യുടെഔദ്യോഗിക
ഡേറ്റയാണെന്നും വാർത്താ ഏജൻസി പി ടിഐറിപ്പോർട്ട്
ചെ യ്യുന്നു.
പാക്കിസ്ഥാന്റെ നിക്ഷേപവും വർധിച്ച് 712 ദശലക്ഷം
ഫ്രാങ്ക്ആയി. ബംഗ്ലദേശിന്റെ നിക്ഷേപം 872 ദശലക്ഷം
ഫ്രാങ്കാണ്. സ്വി സ്ബാങ്കി ൽ മറ്റുള്ള 239
ബാങ്കുകളുടേതായിആകെ നിക്ഷേപം 2.25 ട്രില്യ ൻ
സ്വി സ്ഫ്രാങ്കായി ഉയർന്നു. വി ദേശ ഇടപാടുകാരുടെയും
സ്ഥാപനങ്ങളുടെയുംആകെ നിക്ഷേപത്തിലും
വർധനയുണ്ട്. 2021ലെ കണക്കുപ്രകാരം 1.5 ട്രില്യ ൻസ്വി സ്ഫ്രാങ്കാണ് (118 ലക്ഷം കോടി) ആകെ വി ദേശ
നിക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *