ചെ ങ്കൊടിയേന്തി നിയമം കയ്യിലെടുത്ത്സഖാക്കൾ; പൊലീ സിന്ഇനി ഗ്യാലറിയിരുന്ന് കളി കാണാം; പി ണറായി റിപ്പബ്ലിക്കിലെ പ്രത്യേകതരം സോഷ്യ ലി സം പൂത്തുലയുന്നത് ഇങ്ങനെ.

Spread the love

കണ്ണൂർ: കണ്ണൂരിൽ മുഖ്യ മന്ത്രി പി ണറായി വി ജയനെതിരെ കരിങ്കൊടി
കാണിക്കാൻ എത്തിയ കെഎസ്യു നേതാവി നെ പോലീ സ്നോക്കി നിൽക്കെസിപി എം പ്രവർത്തകർ മർദ്ദിച്ചു. കെഎസ്‍യു ജില്ലാ സെക്രട്ടറി ഫർഹാനാണ്
മുഖ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ചസിപി എം പ്രവർത്തകരെ പൊലീ സിന്തടയാൻ ശ്രമിച്ചി ല്ല. പൊലീ സ്
വാഹനത്തിൽ വച്ച്പ്രവർത്തകനെ മർദ്ദിച്ച സിപി എം പ്രവർത്തകരെകസ്റ്റഡിയിലെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു പൊലീ സ്.മുഖ്യ മന്ത്രിയുടെ പൊതുപരിപാടിക്ക്പഴുതടച്ചസുരക്ഷയാണ്കണ്ണൂരിൽ
പൊലീ സ്ഏർപ്പെടുത്തിയിരിക്കുന്നത്. എട്ട്ഡി.വൈ.എസ്പി മാരുടെനേതൃത്വത്തിൽ അഞ്ഞൂറോളം പൊലീ സുകാരെയാണ്
വി ന്യസിച്ചി രിക്കുന്നത്. തളിപ്പറമ്പി ലും കുറുമാത്തൂരിനുമിടയിൽ ഒമ്പത്
മണിക്കും പന്ത്രണ്ട്മണിക്കും ഇടയിൽ ഗതാഗത നിയന്ത്രണംഏർപ്പെടുത്തിയിട്ടു ണ്ട്. തളിപ്പറമ്പ്നഗരം മുതൽ കി ലയുടെ പരിപാടി
നടക്കുന്ന കരിമ്പം ഫാം വരേയുള്ള പ്രദേശം വരെയാണ്ഇത്തരത്തിൽ
കർശനമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.അതേസമയം, മുഖ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്യൂത്ത്
കോൺഗ്രസ്പ്രവർത്തകർ കണ്ണൂർ ഗസ്റ്റ്ഹൗസിലേക്ക്നടത്തിയ മാർച്ചി ൽ
സംഘർഷം. മുഖ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി
കണ്ണൂരിൽ യൂത്ത്കോൺഗ്രസ്പ്രവർത്തകർ ഇന്നുംരംഗത്തെത്തി. കണ്ണൂർ
ഗസ്റ്റ്ഹൗസിന്മുമ്പി ലാണ്യൂത്ത്കോൺഗ്രസ്പ്രവർത്തകർ
പ്രതിഷേധവുമായി എത്തിയത്. ഇവർക്കുനേരെ പൊലീ സ്ജലപീ രങ്കിപ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീ സ്അറസ്റ്റ്ചെ യ്ത് നീക്കി.ഇരുപതോളം വരുന്ന യൂത്ത്കോൺഗ്രസ്പ്രവർത്തകരാണ്പ്രതിഷേധ
കരിങ്കൊടിയുമായി ഗസ്റ്റ്ഹൗസിന്മുമ്പി ൽ പ്രതിഷേധിക്കാനെത്തിയത്.
ഇവർക്ക്നേരെ പൊലീ സ്ജലപീ രങ്കി പ്രയോഗിച്ചു. ഗസ്റ്റ്ഹൗസിനകത്തേക്ക്
കടക്കാനുള്ള ശ്രമം നടത്തിയ പ്രതിഷേധക്കാരെ പൊലീ സ്അറസ്റ്റ്ചെ യ്ത്നീക്കി.പൊലീ സുകാരെ കൂടാതെ സിപി എമ്മുകാരും പി ണറായിക്ക്അനുകൂലമായി
ഇന്ന്രംഗത്തുവന്നിട്ടു ണ്ട്. മുഖ്യ മന്ത്രിയുടെ യാത്രക്കിടെ കറുത്തബാഗ്ഉയർത്തിക്കാട്ടിയ കെ.എസ്.യു പ്രവർത്തകനെ സിപി എമ്മുകാർ മർദ്ദിച്ചു.
മുഖ്യ മന്ത്രിയുടെ തളിപറമ്പി ലേക്കുള്ള യാത്ര റൂട്ട്മാറ്റിക്കൊണ്ടുമാണ്.
ലീ ഗിന്റെ ശക്തി കേന്ദ്രങ്ങളെ ഒഴിവാക്കിയാണ്മുഖ്യ മന്ത്രി യാത്ര തിരിച്ചത്.
പ്രതിഷേധം ഭയന്നാണ്മുഖ്യ മന്ത്രി റൂട്ട്മാറ്റിയത്.
മുഖ്യ മന്ത്രിയുടെ സഞ്ചാരപാതയിലും പൊതുപരിപാടി നടക്കുന്ന കി ലതളിപ്പറമ്പ്കാമ്പസിലും പ്രതിഷേധ സാധ്യതയുണ്ട്. സഞ്ചാരപാതയിൽ
എവി ടെയൊക്കെ പ്രതിഷേധമുണ്ടാകുമെന്നത്സംബന്ധിച്ച്
രഹസ്യാന്വേഷണ വി ഭാഗം വി വരങ്ങൾ ശേഖരിക്കുന്നുണ്ട്. തിങ്കളാഴ്ച
രാവി ലെ പത്തുകഴിഞ്ഞാണ്കരിമ്പം കി ല കാമ്പസിൽ അന്താരാഷ്ട്ര
പഠനകേന്ദ്രം ഉദ്ഘാടനം ചെ യ്യാൻ മുഖ്യ മന്ത്രി പി ണറായി വി ജയൻ
തളിപ്പറമ്പി ലെത്തുന്നത്. കേന്ദ്രത്തിന്റെ കീ ഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്
പബ്ലിക്പോളിസി ആൻഡ്ലീ ഡർഷി പ്കോളജിന്റെയും ഹോസ്റ്റലി ന്റെയും
തറക്കല്ലി ടലും മുഖ്യ മന്ത്രി നിർവഹിക്കും.കണ്ണൂർ റൂറൽ ജില്ല പൊലീ സ്മേധാവി പി .ബി . രാജീ വി നാണ്
സുരക്ഷചുമതല. പരിപാടി തുടങ്ങുന്നതിന്ഒരുമണിക്കൂർ മുമ്പ്തന്നെ
പങ്കെടുക്കുന്ന പ്രതിനിധികളും മാധ്യമപ്രവർത്തകരും കി ല കാമ്പസിൽ
എത്തണമെന്നാണ്പൊലീ സ്നിർദ്ദേശം. വേദിയിൽ ഇരിക്കുന്നവരുടെ
വാഹനങ്ങൾ മാത്രമേ അകത്തേക്ക്കടത്തിവി ടൂ. കർശനപരിശോധനക്കുശേഷമേ പ്രവേശനം അനുവദിക്കൂ. കൂടാതെ
പൊതുപരിപാടി നടക്കുന്നസ്ഥലത്ത്ബോംബ്സ്ക്വാഡും ഡോഗ്സ്ക്വാഡുംപരിശോധന നടത്തും. ജില്ലയിൽ മുഖ്യ മന്ത്രിയുടെ സഞ്ചാരപാതയിൽ ഓരോ
500 മീറ്ററിലും പൊലീ സിനെ വി ന്യസിച്ചുണ്ട്.
അതേസമയം കരിമ്പം കി ല കാമ്പസിൽ മുഖ്യ മന്ത്രി പങ്കെടുക്കുന്ന പരിപാടി
ബഹിഷ്കരിക്കുമെന്ന്കോൺഗ്രസും ബി ജെപി യും അറിയിച്ചു.മുഖ്യ മന്ത്രിക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ
സാഹചര്യത്തിലാണ്ഇരു പാർട്ടികളുംഈതീരുമാനം കൈക്കൊണ്ടത്.തളിപ്പറമ്പി ൽ മുഖ്യ മന്ത്രി പങ്കെടുക്കുന്ന തിങ്കളാഴ്ചത്തെഴ്ച പരിപാടി
ബഹിഷ്കരിക്കുമെന്ന്ബ്ലോക്ക്കോൺഗ്രസ്പ്രസിഡന്റ്എം വി രവീ ന്ദ്രൻഅറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *