ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്വീ ടിന്സമീപത്തെ കുളത്തിൽ; വസ്ത്രത്തിൽ കണ്ട പുരുഷ ബീ ജം കൊലപാതകമെന്ന് ഉറപ്പി ച്ചു; മൃതശരീരം റീപോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയിട്ട്രണ്ടര വർഷം; ഫലം കാത്ത്ഒരു കുടുംബം

Spread the love

തിരുവനന്തപുരം ഭരതന്നൂരിൽ കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരന്റെ മൃതദേഹം
റീപോസ്റ്റ്മോർട്ടത്തിന്ആയി കൊണ്ടുപോയിട്ട്രണ്ടു വർഷം. കൂടുതൽ
തെളിവുകൾ ശേഖരിക്കാനാണ്മൃതശരീര ഭാഗങ്ങൾ എഫ്എസ്എൽ
ലാബി ലേക്ക്ക്രൈം ബ്രാഞ്ച്അയച്ചത്എങ്കി ലും ഇതുവരെ മറുപടി ലഭിച്ചി ട്ടില്ല.
അന്വേഷണത്തിൽ വി ശ്വാസം നഷ്ട്ടപ്പെട്ടെന്നും അന്വേഷണ സംഘം തങ്ങളെ
കബളിപ്പി ക്കുകയാണെന്നും ആദർശിന്റെ മാതാപി താക്കൾ പറയുന്നു.
അതേസമയം എഫ്എസ്എൽ ലാബി ൽ നിന്ന്ഫലം ലഭിക്കാൻ ഇനിയും
വൈകുമെന്ന്ക്രൈം ബ്രാഞ്ച്വി ശദീകരിക്കുന്നു.
തിരുവനന്തപുരം ഭരതന്നൂരിലെ ഏഴാം ക്ലാസ്വി ദ്യാർത്ഥി ആദർശ്വി ജയനെ2009 ഏപ്രി ൽ അഞ്ചി നാണ്വീ ടിന്സമീപത്തെകുളത്തിൽ മരിച്ച നിലയിൽ
കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീ സ്കൊലപാതകമാണെന്ന്
കണ്ടെത്തിയ കേസ്ആറ്മാസങ്ങൾക്ക്ശേഷം ക്രൈം ബ്രാഞ്ചി ന്കൈമാറി.
ക്രൈം ബ്രാഞ്ചും സംഭവം കൊലപാതകമാണെന്നതിൽ അടിവരയിട്ടു മരണ കാരണം തലക്കേറ്റക്ഷതംആണെന്നതും, മരണശേഷം മൃതശരീരംവെള്ളത്തിൽ ഇട്ടതാണെന്നതും, ആദർശിന്റെ വസ്ത്രത്തിൽ കണ്ട പുരുഷ
ബീ ജവുമാണ്കൊലപാതകം എന്ന കണ്ടെത്തലി ലേക്ക്അന്വേഷണസംഘങ്ങളെ എത്തിച്ചത്. 2012 ൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച്ക്രൈം ബ്രാഞ്ച്
കോടതിയിൽ റിപ്പോർട്ട്സമർപ്പി ച്ചു.
സംഭവം കൊലപാതകമാണ്, പക്ഷേപ്രതിആരാണെന്ന്കണ്ടെത്താൻ
തങ്ങൾക്ക്സാധിക്കുന്നില്ല. ഇതായിരുന്നു ആറിപ്പോർട്ടിലെ ഒരു പരാമർശം.പി ന്നീടുള്ള ഏഴ്വർഷങ്ങളിൽ ആദർശിന്റെ പി താവ്വി ജയകുമാർ നീതിയ്ക്ക്
വേണ്ടി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി. ഒടുവി ൽ ലോക്നാഥ്ബെഹ്റഡി ജി പി ആയിരിക്കെ റീപോസ്റ്റ്മോർട്ടത്തിന്ഉത്തരവി റങ്ങി. 2019 ഒക്ടോബർ
14ന്ക്രൈം ബ്രാഞ്ച്ആദർശിന്റെ കുഴിമാന്തി..പക്ഷേ, കൊണ്ടുപോയ മൃതശരീര ഭാഗങ്ങൾ പി ന്നീട്എന്തുചെ യ്തു വെന്ന്ഈപി താവി നറിയില്ല. രണ്ടര വർഷം പി ന്നിട്ടിരിക്കുന്നു. അമ്മ ഷീ ജയ്ക്കും
പ്രതീക്ഷകൾ നഷ്ട്ടപെട്ടു . കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ്റീപോസ്റ്റ്മോർട്ടം നടത്തിയതെന്നും, എന്നാൽ തങ്ങൾക്ക്ഫോറെൻസിക്
സയൻസ്ലാബി ൽ നിന്ന്റിസൾട്ട്ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നുംക്രൈം ബ്രാഞ്ച്വി ശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *