നാലാം തരംഗം ജൂലൈയിൽ?; കോവി ഡിൽ കർശന നടപടിക്ക്കേന്ദ്ര നിർദേശം

Spread the love

ന്യൂഡൽഹി∙ കഴിഞ്ഞഒരാഴ്ചയ് ഴ്ച ക്കിടെ കോവി ഡ്
കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽഅഞ്ച്
സംസ്ഥാനങ്ങളോടു കർശന നടപടികൾ സ്വീ കരിക്കാൻ
കേന്ദ്രം മുന്നറിയിപ്പു നൽകി . ഇതോടെ കോവി ഡ്
വ്യാ പനത്തിന്റെ നാലാം തരംഗത്തിലേക്കാണോ രാജ്യം
പോകുന്നതെന്ന ഭീതിയും ഉടലെടുക്കുന്നു. 84
ദിവസങ്ങൾക്കുശേഷംആദ്യമായി രാജ്യത്തെകോവി ഡ്
കേസുകൾ വെള്ളിയാഴ്ച 4000 ഴ്ച കടന്നിരുന്നു. രാജ്യത്ത് 24
മണിക്കൂറിനിടെ 3,962 പേർ കോവി ഡ്പോസിറ്റീവായി. കഴിഞ്ഞദിവസം ഇത് 4,141 ആയിരുന്നു. ഇന്നലെ 26 പേർ
മരിച്ചു.
കേരളം, തമിഴ്നാ ട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര
സംസ്ഥാനങ്ങളിലാണ്കേസുകൾ വർധിക്കുന്നതെന്നും കർശന നടപടിയെടുക്കേണ്ടതെന്നും കാട്ടി കേന്ദ്ര
ആരോഗ്യ സെക്രട്ടറി രാജീ വ്ഭൂഷൺകത്തയച്ചി രുന്നു.
കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം,
കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം,
കണ്ണൂർ, മലപ്പുറം, വയനാട്ജില്ലകളിലാണ്കൂടുതൽ
കേസുകൾ.
നാലാം തരംഗത്തെനേരിടാൻ കോവി ഡ്
പരിശോധനകള്‍ വർധിപ്പി ക്കാൻ ബൃ ഹൻ മുംബൈ
മുനിസിപ്പൽ കോർപ്പറേഷൻ (ബി എംസി) വെള്ളിയാഴ്ച
നഗരത്തിന്റെആരോഗ്യ വി ഭാഗത്തോട്
ആവശ്യപ്പെട്ടിട്ടു ണ്ട്. പോസിറ്റീവ്കേസുകൾ കൂടുതൽ
റിപ്പോർട്ട്ചെ യ്യപ്പെട്ട ഹൗസിങ്സൊസൈറ്റികളിൽ
പരിശോധനാ ക്യാംപുകൾ സജ്ജീ കരിക്കാനും ജംബോ
സെന്ററുകളിൽ കൂടുതൽ ഉപകരണങ്ങൾ
എത്തിക്കാനും വാർ റൂമുകൾ തുറക്കാനും നിർദേശം
നൽകി യതായി ദേശീയമാധ്യമം റിപ്പോർട്ട്ചെ യ്തു .
ജൂലൈ മാസത്തോടെ മുംബൈ നഗരത്തെനാലാം
തരംഗം ബാധിക്കുമെന്നാണ്ഐഐടി
കാൻപുരിൽനിന്നുള്ളവി ദഗ്ധരു ഗ്ധ ടെഅനുമാനം. അതിനാൽഅതീവ കരുതലെടുത്തുവേണം കാര്യങ്ങൾ
ചെ യ്യാനെന്ന്ബി എംസി വ്യ ക്തമാക്കി. നിലവി ൽദിവസവും 8000 പരിശോധനകളാണ്നടക്കുന്നത്. ഇത്
ദിവസം 30,000 – 40,000 ആക്കി വർധിപ്പി ക്കും. സംസ്ഥാനസർക്കാരും പരിശോധന വർധിപ്പി ക്കണമെന്ന്വെള്ളിയാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങളോടും
ആവശ്യപ്പെട്ടിട്ടു ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *