ഇഡി ചോദ്യം ചെ യ്യാൻ വി ളിപ്പി ച്ചതോടെ സോണിയ ഗാന്ധിക്ക്കോവിഡ്

Spread the love

ഡൽഹി: കോൺഗ്രസ്ദേശീയ അധ്യക്ഷസോണിയ ഗാന്ധിക്ക്കൊവി ഡ്ബാധ
സ്ഥിരീകരിച്ചു. രോഗം നിർണയിച്ചതിന്പി ന്നാലെ അവർ സ്വയം
നിരീക്ഷണത്തിലേക്ക്മാറി. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട
കള്ളപ്പണ കേസിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ്വി ഭാഗം ചോദ്യം ചെ യ്യാൻ
വി ളിപ്പി ച്ചി രിക്കെയാണ്ഇവർക്ക്കൊവി ഡ്രോഗംസ്ഥിരീകരിച്ചത്.
2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കി യ പരാതിയില്‍ പത്ത്
വര്‍ഷങ്ങള്‍ക്കിപ്പുറമാണ്തുടർ നടപടിയുമായി ഇഡി മുന്നോട്ട്പോവുകയാണ്.
ഇന്ന്ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട്ആവശ്യപ്പെട്ടതെങ്കി ലും
വി ദേശത്തായതിനാല്‍ഈമാസം അ‍ഞ്ചി ന്ശേഷമേ ഹാജരാകാന്‍
കഴിയൂവെന്ന്രാഹുല്‍ഗാന്ധി അറിയിച്ചി രുന്നു. കള്ളപ്പണ നിരോധനനിയമത്തിലെ ക്രി മിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി
രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ്നോട്ടീസില്‍ ആവശ്യപ്പെട്ടത്.നാഷണല്‍ ഹെറാള്‍ഡ്ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ്
ജോണല്‍സ്ലി മിറ്റഡ്എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍
ഗാന്ധിയും ഡയറക്ടര്‍ക്ട മാരായ യങ്ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതില്‍ കള്ളപണ ഇടപാട്നടന്നുവെന്നാണ്പരാതി. 2015ല്‍ കേസ്ഇഡി അവസാനിപ്പി ച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മര്‍ദ്ദിത്തിലാക്കാനാണ്കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും കോൺഗ്രസ്
പ്രതികരിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏതാനും കോണ്‍ഗ്രസ്നേതാക്കളും
ഡയറക്ടര്‍ക്ട മാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീ കരിച്ച യങ്ഇന്ത്യ എനകമ്പനി രണ്ടായിരം കോടി രൂപയിലേറെ ആസ്തി യുള്ള അസോസിയേറ്റഡ്
ജേർണല്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ്സുബ്രമണ്യൻ സ്വാമിയുടെ
പരാതി. വെറും 50 ലക്ഷം രൂപയേ ഇടപാടിനായി നല്‍കി യുള്ളൂവെന്നുംപരാതിയിലുണ്ട്. ദില്ലി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കി യ
പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലി നും നോട്ടീസ്നല്‍കിയിരുന്നു.കേസ്റദ്ദാക്കണമെന്നാവശ്യപ്പെട്ട്ഗാന്ധി കുടുംബം നല്‍കി യഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. യങ്ഇന്ത്യയെ ട്രസ്റ്റായിപരിഗണിക്കണമെന്ന ആവശ്യം നേരത്തെനികുതിട്രൈബ്യൂ ണല്‍ തള്ളിയിരുന

Leave a Reply

Your email address will not be published. Required fields are marked *